രംഗം പതിനഞ്ച്
അവസാന രംഗ. ഇതിൽ കിർമ്മീരവധത്തിനുശേഷം മഹർഷിമാർ വന്ന് ഭീമനെ അനുഗ്രഹിക്കുന്നു.
കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥ.
അവസാന രംഗ. ഇതിൽ കിർമ്മീരവധത്തിനുശേഷം മഹർഷിമാർ വന്ന് ഭീമനെ അനുഗ്രഹിക്കുന്നു.
സ്മരണമുപഗതേ സുഹൃദ്വധേസാ-
വതിത്തോഥ വൃകോദരേണയുദ്ധ്യൻ
ഇഹ ഖലു സഹസൈവ പൂർവ്വപാദേ
പ്രഥമപദം സ് സകാരഹീനമാപ
കൂട്ടിച്ചേർക്കുക
ഇതും കൂട്ടിച്ചേർക്കണം
രംഗം 12 കൂട്ടിചേർക്കണം
സഹദേവൻ സിംഹികയുടെ കയ്യിൽ നിന്ന് പാഞ്ചാലിയെ രക്ഷിക്കുന്നു. സിംഹികയുടെ നാസികാകുചങ്ങൾ മുറിക്കുന്നു. നിണം.
സിഹികയാൽ മോഷ്ടിക്കപ്പെട്ട പാഞ്ചാലിയുടെ വിലാപം
ക്ഷ്വേളാ ഘോഷാതി ഭീതി പ്രചലദനിമിഷാ സിംഹികാഭാഷ്യ പുഷ്യ
ദ്വേഷാ ദോഷാചരിത്ഥം ഖലു നിജ വപുഷാ ഭീഷയന്തി പ്രദോഷേ
ഈഷാ കുലംകഷേണ പ്രപരുഷപരുഷാ ജോഷമാദായ ദോഷാ
യോഷാ ഭൂഷാമനൈഷീല് പ്രിയവധരുഷിതാ പാര്ഷതീം ദൂരമേഷ
ചരണം 4:
പെട്ടന്നങ്ങു ഗമിപ്പാനും പുന-
രിഷ്ടരൊടൊത്തു രമിപ്പാനും ഇനി
ഒട്ടുമയച്ചിടുമോ ഞാനും മമ മൃഷ്ടമായ്പിശിത-
മഷ്ടിചെയ്വതിനു കിട്ടി നിന്നെയിഹദിഷ്ടബലേന
അനുപല്ലവി:
കണ്ടാലതിഘോരമാകും
ശരീരമിതുമമ കണ്ടായോ