എന്റെ
സോദരിയെ വിക്യതയാക്കിയവന്റെ പത്നിയെ ഞാന്‍ കൊണ്ടുവരും. ഭൂമിയില്‍
ഇത്തരത്തിലുള്ള സ്ത്രീകള്‍ വേറേയില്ലല്ലൊ. വിശേഷപ്പെട്ട ദേവലോകത്തുമില്ല.
‘മന്നിലൊരു
നാരികളും’ എന്നു ചൊല്ലിവട്ടം തട്ടിയാല്‍ രാവണന്‍ അകമ്പനനോട് സീതയുടെ
സൌന്ദര്യഗുണങ്ങളെപറ്റി ചോദിച്ചറിയുന്നു. അകമ്പനന്‍ സീതയുടെ സൌന്ദര്യം
വര്‍ണ്ണിക്കുന്നു. ശേഷം കലാശം ചവുട്ടിയിട്ട് ചരണമാടുന്നു.
എന്നുടയ സോദരിയെ വിക്യതയായിചെയ്തവന്‍
തന്നുടെ ജായയെ കൊണ്ടുവരുവന്‍ ഞാൻ
മന്നിലൊരു നാരികളും ഏവമില്ലല്ലോ
നന്ദികലരും ദേവനഗരിയിലുമില്ലല്ലോ
