ദമയന്തി രംഗത്തിന്റെ നടുവില്‍ ഇരിക്കുന്നു. ചെവിടോര്‍ത്തും ഉല്‍കണ്ഠയോടും അടുത്തു തോഴി കേശിനി നില്‍ക്കുന്നു.
അഥ ദമയന്തി താനഖിലമേവ സുദേവമുഖാല്‍
ദ്രുത ഋതുപര്‍ണ്ണനിന്നുവരുമെന്നുപകര്‍ണ്ണ്യമുദാ
അനിതരചിന്തമാസ്ത മണി സൗധതലേ വിമലേ
രഥഹയതേഷ കേട്ടുദിതതോഷമുവാച സഖീം
